1916 ലായിരുന്നു ഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി ശ്രീ. രമണമഹര്‍ഷിയെ കണ്ടത്. മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം.  ഈ അഞ്ചുപദ്യവും തുടര്‍ന്നുതാഴെ ഉദ്ധരിക്കുന്ന പദ്യവും രമണാശ്രമത്തില്‍ നോട്ടുബുക്കില്‍ ഇപ്പോഴും കാണാന്മാനുണ്ട്.